The Silasasan by King Maveli
സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും ഏറെ സാംസ്കാരികപ്പഴമയുള്ള പ്രദേശങ്ങള്‍ ആണെങ്കിലും ഈ പ്രദേശങ്ങളുടെ ചരിത്രം വളരെ കുറച്ചു ചരിത്രകാരന്മാര്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. കേരളവും ബുദ്ധമതവും കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്നിവ എഴുതിയ എസ്സ്.ശങ്കു അയ്യര്‍ (1963 എന്‍.ബി.എസ്സ്) ദ്രാവിഡ സംസ്കാരം സഹായാദ്രി സാനുക്കളില്‍ (1987.അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം) എഴുതിയ വീ.ആര്‍.പരമേശ്വരന്‍ പിള്ള ആനിക്കാട്,കാഞ്ഞിരപ്പള്ളി എന്നിവയുടെ ദേശചരിത്രം എഴുതിയ ആനിക്കാട് പി.കെ(സ്റ്റാലിന്‍)ശങ്കരപ്പിള്ള എന്നിവരാണ് അവരില്‍ ചിലര്‍. മൂവരും അന്തരിച്ചു. അവരില്‍ എസ്സ്.ശങ്കുഅ യ്യ ര്‍ആണ് പ്രാഥസ്മരണീയന്‍. മാവേലിക്കര എന്ന സ്ഥലനാമം,കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനം എന്ന പ്രാചീന ശിലാരേഖ,മാവേലി നാടുവാണീടും കാലം എന്ന നാടന്‍പാട്ട് എന്നിവയെ ആധാരമാക്കി കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും മാവേലി വാണാദിരായന്‍ (പിള്ളൈ കുലശെഖര വാണാദിരായന്‍) എന്ന പാണ്ഡ്യരാജാവിന്റെ(രാജാക്കളുടെ) ഭരണത്തിന്‍ കീഴിലായിരുന്നു എന്നും അക്കാലത്താണ്‍് കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ഒന്നുമില്ലാതിരുന്ന മാനുഷരെല്ലാരുമൊന്നു പോലെ ആമോദത്തോടെ വസിച്ചിരുന്ന കാലം ഉണ്ടായിരുന്നതെന്നും സ്ഥാപിച്ചത് എസ്സ്.ശങ്കുഅയ്യര്‍ ആയിരുന്നു. കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായം മാവേലിരാജാവ് നമുക്കൊന്നു പരിശോധിക്കാം:
Popular Posts
-
മാവേലി നാടുവാണീടും കാലം...എഴുതിയത് കാഞ്ഞിരപ്പള്ളിക്കാരൻ കവി ആധുനിക കാലത്തെ മലയാളി സമൂഹത്തിന്റെ വായന "ഠ"വട്ടത്തിൽ ...
-
മാവേലി മന്നന്റെ രാജധാനി ആയിരുന്ന കാഞ്ഞിരപ്പള്ളി സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങള...
-
പെരുംതേനരുവി കോട്ടയം പത്തനംതിട്ട എന്നീ ജില്ലകളുടെ അതിര്‍ത്തിയില്‍ ഉള്ള വെള്ളച്ചാട്ടം.പമ്പയുടെ പോഷകനദിയാണ് പെരുംതേനരുവി. നാറാണം മൂഴി പഞ്ചായ...
-
മാവേലിക്കരയുടെ അജ്ഞാത ചരിത്രം "മാവേലിക്കര" എന്ന സ്ഥലനാമത്തിനു നാനൂറുവർഷത്തെ പഴക്കം മാത്രമേ ഉള്ളൂഎന്നു പ്രിയസുഹൃത്ത് ജോർജ്...
-
ഭൂ പരിഷകരണം കൊണ്ടുവന്നത്... നമ്മുടെ നാട്ടില്‍ ഭൂപരിഷ്കരണം കൊണ്ടു വന്നതു താനാണെന്നു ജസ്റ്റീസ് കൃഷ്ണയ്യരും താനുളപ്പടെയുള്ള മൂന്നംഗസമതിയാണന്നു ...
-
ചമര കോലാഹലന്‍ മ- തിയാത മന്ന മണവാള- ന്‍ മാവേലി വാണാദിരായന്‍ പകവ- തിക്കു വിചം എരു 1 ക്കു മേല്‍- വിചി......... തിരുവിതാം കൂര്‍ ആര്‍ക്...
-
കാഞ്ഞിരപ്പള്ളിയിൽ നിന്നുയർന്ന തിരമാല മാതൃഭൂമി ആഴ്ചപ്പതിപ്പു പാട്ടെഴുത്തു പംക്തിയിൽ(ഒക്ടോബർ 5-11) രവിമേനോൻ ഇളമൺ ഗാഥ രചിച്ച്പ്പോൾ 1953 ലിറങ...
Total Pageviews
Wednesday, 8 June 2016
Monday, 18 January 2016
ഇൻസിനറേറ്റർ
ജൂൺ 29 ലെ ടൈംസ് ഓഫ് ഇന്ത്യാ ദിനപ്പത്രത്തിൽ കോടീശ്വരന്മാരുടെ നാടായ കോട്ടയം
ചിങ്ങവനത്തെ സെയിന്റ് ജോൺസ് ദയറാ ചർച്ചിലെ ഇൻസിനറേറ്റർ വഴികാട്ടിയാകുന്നു എന്നൊരു
സചിത്ര ലേഖനം ഉണ്ട്.
1874 ല് യൂറോപ്പിൽ കണ്ടുപിടിച്ച ഈ മാർഗ്ഗം രോഗ്ഗാണുക്കളാൽ സമ്പന്നമായ
ആതുരാലയ മാലിന്യങ്ങളെസംസ്കരിക്കാൻ മാത്രമേ ഉപയോഗിക്കാറുള്ളു.പള്ളിയിലെ ഇൻസിനറേറ്റർ ഒരു
വഴികാട്ടി അല്ല.അല്ലെങ്കിൽ തെറ്റായ മാർഗ്ഗം കാട്ടിത്തരുന്നു
ഡയോക്സിൻ, ഫൂറാൻ എന്നെ വിഷവാതകങ്ങളാൽ സമ്പന്നമത്രേ ഇൻസിനറേറ്റർ പുക.പുറമേ വനേഡിയം,
മാംഗനീസ്,ക്രോമിയം,നിക്കൽ.ആർസനിക്,ലഡ്,കാഡ്മിയം,ക്രോമിയം എന്നീവസ്തുക്കളേയും ഇതിലെ പുക
അന്തരീക്ഷത്തിലേക്കുവിടും.അവസാനം ശേഷിക്കുന്ന ചാരമാകട്ടെ ഹെവി മെറ്റലുകളാൽ സമ്പന്നവും.
ഇൻസിനറേറ്റർ അന്തരീക്ഷത്തിലേക്കു അതി സൂക്ഷ്മ കണകങ്ങളെ വിടുന്നതിനാൽ ശൈശവമരണങ്ങൾ
ഉണ്ടാക്കുന്നു എന്നു കണ്ടെത്തി യൂ.കെ യിൽ അതു നിരോധിച്ചു.1970 മുതൽ റഡൂസ്,റീ യൂസ്.റീ സൈക്കിൾ
(ഉപയോഗം കുറയ്ക്കൂ,വീണ്ടും ഉപയോഗിക്കൂ,പുനർ സൃഷ്ടിക്കൂ) എന്നതാണു മുദ്രാവാക്യം എന്നു പള്ളിയും
പട്ടക്കാരും ട്രസ്റ്റിയും മനസ്സിലാക്കിയില്ല.കത്തിക്കൽ വീണ്ടും ഉപയോഗികാനുള്ള അവസരം നഷ്ടപ്പെടുത്തും.
മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കണം.മാലിന്യസംസ്കരണത്തിൽ കോർപ്പറേഷനുകളും മുൻസിപ്പാലിറ്റിയും
പഞ്ചായത്തും പരാജയപ്പെടുന്നു. വിളപ്പിൽ ശാല,കൊച്ചി,വടവാതൂർ,കാഞ്ഞിരപ്പള്ളി തുടങ്ങി ഉദാഹരണങ്ങൾ
ഏറെ.സ്ഥാപനങ്ങളും വ്യക്തികളും തങ്ങൾ ഉൽപ്പാദിപ്പികുന്ന മാലിന്യം കുറച്ചു കൊണ്ടു വരണം,പ്ലാസ്റ്റി റീസൈക്കിളിനു
കൊടുക്കണം.ജൈവ മാലിന്യം വീടുകളിൽ ചട്ടി/ഭരണി/കലം/പൈപ്പ് കമ്പോസ്റ്റ് വഴിയും സ്ഥാപനങ്ങൾ തുംബൂർ മൂഴി
മോഡൽ കമ്പോസ്റ്റിംഗ്വഴിയും ഉറവിടത്തിൽ സംസ്കരിച്ചു വളമാക്കി മാറ്റി പച്ചക്കറി-ഫലവർഗ്ഗ കൃഷി നടത്തി രോഗപ്രതിരോധ ശേഷി നേടി ആരോഗ്യകരമായ ജീവിതം നയിക്കണം.
പള്ളികൾ ഇക്കാര്യത്തിൽ സഭാംഗങ്ങൾക്കു മാതൃകയാവണം.
ജൂലൈ 17 നു പൊൻ കുന്നത്ത് പൊൻ ഫാം സംഘടിപ്പുക്കന്ന സെമിനറിൽ പങ്കെടുത്തുകൂടുതൽ അറിവു നേടുക
ആരോഗ്യമുള്ള പരിസ്ഥിതി-ആരോഗ്യമുള്ള ജനത്
ചിങ്ങവനത്തെ സെയിന്റ് ജോൺസ് ദയറാ ചർച്ചിലെ ഇൻസിനറേറ്റർ വഴികാട്ടിയാകുന്നു എന്നൊരു
സചിത്ര ലേഖനം ഉണ്ട്.
1874 ല് യൂറോപ്പിൽ കണ്ടുപിടിച്ച ഈ മാർഗ്ഗം രോഗ്ഗാണുക്കളാൽ സമ്പന്നമായ
ആതുരാലയ മാലിന്യങ്ങളെസംസ്കരിക്കാൻ മാത്രമേ ഉപയോഗിക്കാറുള്ളു.പള്ളിയിലെ ഇൻസിനറേറ്റർ ഒരു
വഴികാട്ടി അല്ല.അല്ലെങ്കിൽ തെറ്റായ മാർഗ്ഗം കാട്ടിത്തരുന്നു
ഡയോക്സിൻ, ഫൂറാൻ എന്നെ വിഷവാതകങ്ങളാൽ സമ്പന്നമത്രേ ഇൻസിനറേറ്റർ പുക.പുറമേ വനേഡിയം,
മാംഗനീസ്,ക്രോമിയം,നിക്കൽ.ആർസനിക്,ലഡ്,കാഡ്മിയം,ക്രോമിയം എന്നീവസ്തുക്കളേയും ഇതിലെ പുക
അന്തരീക്ഷത്തിലേക്കുവിടും.അവസാനം ശേഷിക്കുന്ന ചാരമാകട്ടെ ഹെവി മെറ്റലുകളാൽ സമ്പന്നവും.
ഇൻസിനറേറ്റർ അന്തരീക്ഷത്തിലേക്കു അതി സൂക്ഷ്മ കണകങ്ങളെ വിടുന്നതിനാൽ ശൈശവമരണങ്ങൾ
ഉണ്ടാക്കുന്നു എന്നു കണ്ടെത്തി യൂ.കെ യിൽ അതു നിരോധിച്ചു.1970 മുതൽ റഡൂസ്,റീ യൂസ്.റീ സൈക്കിൾ
(ഉപയോഗം കുറയ്ക്കൂ,വീണ്ടും ഉപയോഗിക്കൂ,പുനർ സൃഷ്ടിക്കൂ) എന്നതാണു മുദ്രാവാക്യം എന്നു പള്ളിയും
പട്ടക്കാരും ട്രസ്റ്റിയും മനസ്സിലാക്കിയില്ല.കത്തിക്കൽ വീണ്ടും ഉപയോഗികാനുള്ള അവസരം നഷ്ടപ്പെടുത്തും.
മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കണം.മാലിന്യസംസ്കരണത്തിൽ കോർപ്പറേഷനുകളും മുൻസിപ്പാലിറ്റിയും
പഞ്ചായത്തും പരാജയപ്പെടുന്നു. വിളപ്പിൽ ശാല,കൊച്ചി,വടവാതൂർ,കാഞ്ഞിരപ്പള്ളി തുടങ്ങി ഉദാഹരണങ്ങൾ
ഏറെ.സ്ഥാപനങ്ങളും വ്യക്തികളും തങ്ങൾ ഉൽപ്പാദിപ്പികുന്ന മാലിന്യം കുറച്ചു കൊണ്ടു വരണം,പ്ലാസ്റ്റി റീസൈക്കിളിനു
കൊടുക്കണം.ജൈവ മാലിന്യം വീടുകളിൽ ചട്ടി/ഭരണി/കലം/പൈപ്പ് കമ്പോസ്റ്റ് വഴിയും സ്ഥാപനങ്ങൾ തുംബൂർ മൂഴി
മോഡൽ കമ്പോസ്റ്റിംഗ്വഴിയും ഉറവിടത്തിൽ സംസ്കരിച്ചു വളമാക്കി മാറ്റി പച്ചക്കറി-ഫലവർഗ്ഗ കൃഷി നടത്തി രോഗപ്രതിരോധ ശേഷി നേടി ആരോഗ്യകരമായ ജീവിതം നയിക്കണം.
പള്ളികൾ ഇക്കാര്യത്തിൽ സഭാംഗങ്ങൾക്കു മാതൃകയാവണം.
ജൂലൈ 17 നു പൊൻ കുന്നത്ത് പൊൻ ഫാം സംഘടിപ്പുക്കന്ന സെമിനറിൽ പങ്കെടുത്തുകൂടുതൽ അറിവു നേടുക
ആരോഗ്യമുള്ള പരിസ്ഥിതി-ആരോഗ്യമുള്ള ജനത്
Subscribe to:
Comments (Atom)
