The Silasasan by King Maveli

The Silasasan by King Maveli
സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും ഏറെ സാംസ്കാരികപ്പഴമയുള്ള പ്രദേശങ്ങള്‍ ആണെങ്കിലും ഈ പ്രദേശങ്ങളുടെ ചരിത്രം വളരെ കുറച്ചു ചരിത്രകാരന്മാര്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. കേരളവും ബുദ്ധമതവും കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്നിവ എഴുതിയ എസ്സ്.ശങ്കു അയ്യര്‍ (1963 എന്‍.ബി.എസ്സ്) ദ്രാവിഡ സംസ്കാരം സഹായാദ്രി സാനുക്കളില്‍ (1987.അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം) എഴുതിയ വീ.ആര്‍.പരമേശ്വരന്‍ പിള്ള ആനിക്കാട്,കാഞ്ഞിരപ്പള്ളി എന്നിവയുടെ ദേശചരിത്രം എഴുതിയ ആനിക്കാട് പി.കെ(സ്റ്റാലിന്‍)ശങ്കരപ്പിള്ള എന്നിവരാണ്‌ അവരില്‍ ചിലര്‍. മൂവരും അന്തരിച്ചു. അവരില്‍ എസ്സ്.ശങ്കുഅ യ്യ ര്‍ആണ്‌ പ്രാഥസ്മരണീയന്‍. മാവേലിക്കര എന്ന സ്ഥലനാമം,കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനം എന്ന പ്രാചീന ശിലാരേഖ,മാവേലി നാടുവാണീടും കാലം എന്ന നാടന്‍പാട്ട് എന്നിവയെ ആധാരമാക്കി കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും മാവേലി വാണാദിരായന്‍ (പിള്ളൈ കുലശെഖര വാണാദിരായന്‍) എന്ന പാണ്ഡ്യരാജാവിന്റെ(രാജാക്കളുടെ) ഭരണത്തിന്‍ കീഴിലായിരുന്നു എന്നും അക്കാലത്താണ്‍്‌ കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ഒന്നുമില്ലാതിരുന്ന മാനുഷരെല്ലാരുമൊന്നു പോലെ ആമോദത്തോടെ വസിച്ചിരുന്ന കാലം ഉണ്ടായിരുന്നതെന്നും സ്ഥാപിച്ചത് എസ്സ്.ശങ്കുഅയ്യര്‍ ആയിരുന്നു. കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായം മാവേലിരാജാവ് നമുക്കൊന്നു പരിശോധിക്കാം:

Popular Posts

Total Pageviews

9372

Saturday, 27 February 2010

കാഞ്ഞിരപ്പള്ളി മിനി സിവില്‍,,,,,,

ആര്‍ക്കിറ്റെക്റ്റ് ജി.ശങ്കര്‍ കാണാതെ പോയത്


 
Posted by Picasa
അടുത്ത കേരളാ ബഡ്ജറ്റില്‍ പെണ്‍കുട്ടികള്‍ക്കു മൂത്രപ്പുര നിര്‍മ്മിക്കാന്‍
കോടികള്‍ മാറ്റിവച്ചു എന്നു ഐസക് മന്ത്രി പറഞ്ഞപ്പോള്‍ സി.അച്യുതമേനോന്റെ
മകന്‍ ഡോ.രാമന്‍ കുട്ടി പറഞ്ഞു തുക മാറ്റിവച്ചു എന്നു പൊങ്ങച്ചം പറഞ്ഞിട്ടു കാര്യമില്ല
അതു പ്രവര്‍ത്തിയിലാക്കാന്‍ ബുദ്ധിമുട്ടും എന്ന്‍.
ശരിയല്ലേ? ഏറെ കൊട്ടിഘോഷിച്ച കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍
നാറുന്നു .ഒരു കൊല്ലത്തെ മഴവെള്ളം മുഴുവന്‍ ചിറ്റാര്‍ വഴി അറബിക്കടലില്‍
പോയി.അതില്‍ കുറെ സംഭരിക്കാന്‍ നമ്മുടെ ഭരണകൂടം ശ്രദ്ധിച്ചില്ല.മൂത്രപ്പുരകളുടെ
കാര്യവും അതു പോലെ ആവും.നാറിയിട്ട് അടുക്കാന്‍ മേലാതെ വരും.
മലയാളിയുടെ ശുചിത്വ ബോധം?




അര്‍ക്കിടെക്റ്റ് ജി.ശങ്കര്‍ ഫെബ് 25 വ്യാഴാ​ഴ്ച മനോരമയിലെ കോളത്തില്‍
അടുത്ത കാലത്തു പണിതീര്‍ത്ത കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനെ
പുകഴ്ത്തി എഴുതിയതു വായിച്ചു.രൂപകല്‍പ്പന ചെയ്ത ആര്‍ക്കിടെക്റ്റ്,
നിശ്ചിത സമയത്തിനു മുമ്പു പണിതീര്‍ക്കാന്‍ സഹായിച്ച മുഴുവന്‍ ആളുകളും
അതിന്‍റെ ജീവാത്മാവും പരമാത്മാവും ആയ സ്ഥലം എം.എല്‍.എ
അല്‍ഫോന്‍സ് കണ്ണന്താനവും മുക്തകണ്‍ഠം പ്രശംസ അര്‍ഹ്ഹിക്കുന്നു.
സംശയം ഇല്ല.എന്നാല്‍ ജി.ശങ്കറെ പോലെ ദൂരകാഴ്ച്ചയുള്ള ലോകം
മുഴുവന്‍ ചുറ്റിക്കറങ്ങിയ ഒരു ആര്‍ക്കിടീക്ടില്‍ നിന്നും കുറേ കൂടി
മെച്ചപ്പെട്ട വിമര്‍ശനം പ്രതീക്ഷിച്ചു. കുറ്റം ചൂണ്ടിക്കാട്ടുന്നതു മറ്റുള്ള
സ്ഥലങ്ങളില്‍ ആ ന്യൂനത പരിഹരിക്കാന്‍ വേണ്ടിയാണ്.
നഗരങ്ങളിലും ടൗണുകളിലും ഭാവിയില്‍ മാത്രമല്ല ഇപ്പോള്‍ തന്നെ
വാഹന്‍പാര്‍ക്കിംഗ് വന്‍പ്രശനമാണല്ലോ.കാഞ്ഞിരപ്പള്ളിയിലെ ഉയര്‍ന്ന
കുന്നില്‍ മിനി സ്റ്റേഷന്‍ പണിതപ്പോള്‍ അടിയിലത്തെ ഏതാനും നിലകള്‍
മള്‍ട്ടിലവല്‍ പാര്‍ക്കിംഗ് സ്റ്റേഷന്‍ ആയി പണിതിരുന്നുവെങ്കില്‍ ടൗണിലെ
വാഹനപാര്‍ക്കിംഗിനു പരിഹാരം ആയേനെ.കൂടാതെ സര്‍ക്കാരിനു
വരുമാനവും.
ലോകം മുഴുവന്‍ ചുറ്റിക്കറങ്ങിയ ശങ്കറെപ്പോലുള്ള അരാര്‍ക്കിടെക്ടില്‍
നിന്നും ഇത്തരം ഒരു നിര്‍ദ്ദേശം എന്നെപ്പൊലുല്ലവര്‍ പ്രതീക്ഷിച്ചു.
സദയം ക്ഷമിക്കുക
മള്‍ട്ടിസ്റ്റോറി കാര്‍ പാര്‍ക്കിംഗ് സംവിധാനം നമ്മുടെ നഗരങ്ങളിലും
പ്രത്യേകിച്ചും എന്‍.എച് കടന്നു പോകുന്ന നഗരങ്ങളില്‍.
അതാദ്യമായി നടപ്പാകന്‍ പടറ്റിയ സൈറ്റായിരുന്നു കാഞ്ഞിരപ്പഌഇയിലെ
കുന്ന്‍.അതു കളഞ്ഞു കുളിച്ചു.ജി.ശങ്കര്‍ തീര്‍ച്ചയായും അതു ചൂണ്ടി
ക്കാടേണ്ടിയ്‌രുന്നു.പണത്തിനല്ലേ ഏ.ഡി.ബി ലോണും മറ്റും

അടുത്ത കേരളാ ബഡ്ജറ്റില്‍ പെണ്‍കുട്ടികള്‍ക്കു മൂത്രപ്പുര നിര്‍മ്മിക്കാന്‍
കോടികള്‍ മാറ്റിവച്ചു എന്നു ഐസക് മന്ത്രി പറഞ്ഞപ്പോള്‍ സി.അച്യുതമേനോന്റെ
മകന്‍ ഡോ.രാമന്‍ കുട്ടി പറഞ്ഞു തുക മാറ്റിവച്ചു എന്നു പൊങ്ങച്ചം പറഞ്ഞിട്ടു കാര്യമില്ല
അതു പ്രവര്‍ത്തിയിലാക്കാന്‍ ബുദ്ധിമുട്ടും എന്ന്‍.
ശരിയല്ലേ? ഏറെ കൊട്ടിഘോഷിച്ച കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍
നാറുന്നു .ഒരു കൊല്ലത്തെ മഴവെള്ളം മുഴുവന്‍ ചിറ്റാര്‍ വഴി അറബിക്കടലില്‍
പോയി.അതില്‍ കുറെ സംഭരിക്കാന്‍ നമ്മുടെ ഭരണകൂടം ശ്രദ്ധിച്ചില്ല.മൂത്രപ്പുരകളുടെ
കാര്യവും അതു പോലെ ആവും.നാറിയിട്ട് അടുക്കാന്‍ മേലാതെ വരും.
മലയാളിയുടെ ശുചിത്വ ബോധം?

1 comment:

  1. അടുത്ത കേരളാ ബഡ്ജറ്റില്‍ പെണ്‍കുട്ടികള്‍ക്കു മൂത്രപ്പുര നിര്‍മ്മിക്കാന്‍
    കോടികള്‍ മാറ്റിവച്ചു എന്നു ഐസക് മന്ത്രി പറഞ്ഞപ്പോള്‍ സി.അച്യുതമേനോന്റെ
    മകന്‍ ഡോ.രാമന്‍ കുട്ടി പറഞ്ഞു തുക മാറ്റിവച്ചു എന്നു പൊങ്ങച്ചം പറഞ്ഞിട്ടു കാര്യമില്ല
    അതു പ്രവര്‍ത്തിയിലാക്കാന്‍ ബുദ്ധിമുട്ടും എന്ന്‍.
    ശരിയല്ലേ? ഏറെ കൊട്ടിഘോഷിച്ച കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍
    നാറുന്നു .ഒരു കൊല്ലത്തെ മഴവെള്ളം മുഴുവന്‍ ചിറ്റാര്‍ വഴി അറബിക്കടലില്‍
    പോയി.അതില്‍ കുറെ സംഭരിക്കാന്‍ നമ്മുടെ ഭരണകൂടം ശ്രദ്ധിച്ചില്ല.മൂത്രപ്പുരകളുടെ
    കാര്യവും അതു പോലെ ആവും.നാറിയിട്ട് അടുക്കാന്‍ മേലാതെ വരും.
    മലയാളിയുടെ ശുചിത്വ ബോധം?

    ReplyDelete